അവനു വേണ്ടി എൻ്റെ കൈപ്പടയിൽ ഞാൻ എഴുതിച്ചേർത്തു. അവനൊരിക്കലും, ശൃംഗാരങ്ങളുടെ വക്താവായിരുന്നില്ല. അവനു പറയാനുള്ളതെല്ലാം………

അവനും ഞാനും എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അവനും ഞാനും ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നു. ഇണപിരിയാത്ത സുഹൃത്തുക്കൾ. ഒരിക്കൽ അവൻ എന്നോടു പറഞ്ഞു. ”രഘൂ, ഞാനൊരു പെൺകുട്ടിയേക്കുറിച്ചു നിന്നോടു പറയാറില്ലേ? അവളോട്, എൻ്റെയിഷ്ടം പറയണം. നേരിട്ടു പറയാൻ വയ്യാ. നീ, ഭംഗീല് ഒരെഴുത്തെഴുത്. നമുക്ക്, എങ്ങനെയെങ്കിലും അത് അവളുടെ കയ്യിലെത്തിക്കാം” പത്തൊൻപതു വർഷം മുൻപ്, ഒരു തുലാമാസ രാത്രിയിലാണ്, ഞാനും അവനും ഒന്നിച്ചിരുന്ന്, ഒരു കത്തു ചമയ്ക്കുന്നത്..വരയില്ലാത്ത കടലാസും,.വരണ്ട മഷിയുള്ള പേനയുമായി … Read more

ഇതെന്താ നിങ്ങടെ വയറ്റത്ത് ഒരു തിളക്കം?.എന്താ ഒട്ടിപ്പിടിച്ചിരിക്കുന്നത്? ഇത് ‘ഹണീ ബി’ യുടെ അടപ്പിന്റെ സ്റ്റിക്കറാണല്ലോ? ഇതെങ്ങനെയാണ് നിങ്ങടെ വയറിൻ മേലെ വന്നത്….

ധ്യാനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സന്ധ്യ,.കാർ ഗേറ്റു കടന്നുവരുന്നതു കണ്ട്, ഹൃദ്യ പുറത്തേയ്ക്കു വന്നു. ഒപ്പം, ഒന്നര വയസ്സുകാരൻ അഭിമോനും. കാർ, പോർച്ചിൽ വന്നുനിന്നു. ഡോർ തുറന്ന്, ബിജു ഉമ്മറത്തേക്കു വന്നു. ഹൃദ്യ, ഭർത്താവിന്നരികിലേക്കു ചെന്നു. “ആഹാ, കിടിലൻ കുറിയൊക്കെ വരച്ചിട്ടുണ്ടല്ലോ?.മഞ്ഞളും ചന്ദനവും കുങ്കുമവും കളഭവും ഗോരോചനവുമെല്ലാം ഈ നെറ്റിയിൽ എങ്ങനേ ഒതുങ്ങി? ഒരു പകൽ, ധ്യാനത്തിനു പോയപ്പോഴേ, എന്റെ ഏട്ടൻ പാതിയായി. എന്താ നിങ്ങളുടെ ശ്വാസത്തിന്,.ബ്രൂകോഫിയുടെ മണം??? … Read more

ഗേറ്റ് എത്തുമ്പോഴേക്കും അവൾ കൈവിടുവിച്ച് ഓടാറുള്ളതാണ്. പക്ഷേ, ഇക്കുറി അതുണ്ടായില്ല. ഗേറ്റു കണ്ടിട്ടും അവൾ മുന്നോട്ടു നടന്നു. സ്ഥലകാല ബോധങ്ങളില്ലാതെ…….

മഴനിലാവ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചിത, കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു. കത്തിയ മാം സഗന്ധം അന്തരീക്ഷമാകെ പടർന്നിരിക്കുന്നു. സമീപത്തെ ചെറുചെടികളേയും വാഴയിലകളേയും വാടലേൽപ്പിച്ച് തീയൊരു ഭസ്മക്കൂനയാകുന്നു. ഉടഞ്ഞ മൺകലശങ്ങൾ തെളിനീർ വറ്റിച്ചിതറിക്കിടക്കുന്നു. എള്ളും, ഉണക്കലരിയും, ദർഭക്കൊടികളും മണ്ണുപറ്റി ചിതറിക്കിടന്നു. നിഖിത, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കത്തിയമരാൻ ഒരുങ്ങുന്ന പട്ടടയ്ക്കരികിലിരുന്നു കാർമ്മികൻ നഷ്ടബോധങ്ങളുടെ വ്യഥ പേറി … Read more

വിജേഷ്, വരാനിനിയും രണ്ടു മണിക്കൂർ കൂടിയുണ്ട്. വൈകുന്നേരം ആറുമണിക്കാണ് പതിവ് പരിശോധനകൾക്കായി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകേണ്ടത്……..

ഊഷരം എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സമയമെന്തായി കാണും? സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും. സന്ധ്യയ്ക്കു മുൻപേ മഴയെത്തും. ഇടിനാദങ്ങളും, മിന്നൽ പ്രഭയും മഴയുടെ വരവറിയിക്കും. അമർത്തി വയ്ക്കാൻ വെമ്പിയിട്ടും, നിയന്ത്രണം വിട്ടു പുറത്തുചാടുന്ന രോദനം പോലെ പെരുമഴ ചിന്തുന്നു. പെരുമരങ്ങളെ വില്ലു … Read more

തിരികേ ബസ് സ്റ്റാൻഡിലേക്കു തന്നേ മടങ്ങി, അയാൾ വിയർക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പു മുറിയിലെ ഒരറ്റത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ സാവധാനം ഇരുന്നു. ചിന്തകളിൽ മുഴുവൻ…….

നിശാഗന്ധി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു ദീർഘദൂര യാത്രയുടെ അന്ത്യത്തിൽ, മഹാനഗരത്തിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ അയാൾ വന്നിറങ്ങി. പുലർച്ചെ മൂന്നുമണി; പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ കടന്നുവരാൻ, ഇനിയുമുണ്ട് മണിക്കൂറുകൾ.നേരം വെളുത്തിട്ടേ, നാട്ടിലേക്കുള്ള ഓർഡിനറി ബസ്സുകൾ സർവ്വീസ് ആരംഭിക്കൂ. വിൻഡോ സീറ്റിലിരുന്നുള്ള സഞ്ചാരത്തിൽ, നീളൻ തലമുടി കയറുപോലെ പരുപരുത്തിരിക്കുന്നു. കൺതടങ്ങൾ വല്ലാതെ വേദനിക്കുന്നു. എത്ര നാടുകളിലെ അഴുക്കും പൊടിയുമായിരിക്കും കൺകോണുകളിൽ കുടിയേറിയത്. പതുക്കേ മുന്നോട്ട് നടന്നു. ഒരുപാട് നേരം … Read more

ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു..എല്ലാവരും, യൗവ്വനയുക്തകൾ. തുടുത്ത കവിൾത്തടങ്ങളും, ഉയർന്ന മാ റിടങ്ങളും, ചികുരഭാരവും……

സിന്ദൂരം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്, അരമണിക്കൂറിലധികം യാത്ര ചെയ്ത്, വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു. തെരുവുവിളക്കുകൾ നിശ്ചിത അകലങ്ങളിലായി പാൽവെട്ടം തൂവിക്കൊണ്ടു നിശ്ചലം നിന്നു. ഒരോ ബൾബിനു ചുറ്റും, പരശ്ശതം ഈയലുകളും നിശാശലഭങ്ങളും പാറിപ്പറന്നുകൊണ്ടിരുന്നു. അരുൺ, ആകാശത്തിലേക്കു മിഴി പായിച്ചു. വാനം, കാർമേഘക്കൂട്ടങ്ങളാൽ ശ്യാമം പേറി നിലകൊള്ളുന്നു.. വഴിയോരത്തേ ശീമക്കൊന്നക്കൂട്ടങ്ങളേ ഉലച്ചുകൊണ്ടു … Read more

അവളുടെ അനാവൃതമായ കണങ്കാലുകളിൽ പതിയേ തഴുകിക്കൊണ്ട് ജയചന്ദ്രൻ തുടർന്നു. ഇന്ന് ഞങ്ങടെ ചങ്ങാതി സഭയിലെ കൂലങ്കഷമായ ചർച്ചാ വിഷയം എന്തായിരുന്നൂന്നാ…..

ഫോർ പ്ലേ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ.. ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥ യെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു. ഭർത്താവ്, വന്നപാടെ അലമാരി തുറക്കുന്നതും, ഷർട്ടുകൾ കൊളുത്തിയിട്ട കൂട്ടത്തിൻ്റെ മറയിൽ നിന്നും മ ദ്യക്കുപ്പിയെടുക്കുന്നതും, ഗ്ലാസിൽ പകരുന്നതും വെള്ളമൊഴിക്കുന്നതും സ്വരരൂപത്തിൽ … Read more

ഹിന്ദി പാട്ട്,.അവരുടെ മുറിയകത്തു നിന്നും പുറത്തേക്കൊഴുകി വരുന്നുണ്ടായിരുന്നു..പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭ ഗം, ബനിയനിലും ത്രീ ഫോർത്തിലും വീർപ്പുമുട്ടുന്നു………

മഞ്ഞ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി,.നഗരത്തിലെ നിര നിന്ന അനേകം വീടുകളിലൊന്നിൻ്റെ.രണ്ടാം നിലയിൽ, ബാൽക്കണിയുടെ സ്റ്റീൽ കൈവരികളിൽ ചേർന്ന് മിഥുൻ നിന്നു..താഴത്തെ നിലയിലും, വാടകക്കാരാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള, സ്വർണ്ണം ശുദ്ധീകരിക്കുന്ന സേഠുവും കുടുംബവുമാണ് അവിടെ പാർക്കുന്നത്. സേഠുവിൻ്റെ, കൗമാരക്കാരികളായ പെൺമക്കൾ രണ്ടുപേർ,.മുറ്റത്ത് ചെടികൾക്കു ജലമൊഴിക്കുന്നു. ഏതോ ഹിന്ദി സിനിമയിലെ അടിപൊളി പാട്ട്,.അവരുടെ മുറിയകത്തു നിന്നും പുറത്തേക്കൊഴുകി വരുന്നുണ്ടായിരുന്നു..പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭ ഗം, ബനിയനിലും … Read more

ഊർന്നു മാറിയ രാത്രിയുടുപ്പ്,.അവളുടെ മുട്ടുകാലിനു താഴെ ചുരുണ്ടു കിടന്നു. അവളുടെ സ്വർണ്ണപ്പാദസരങ്ങൾ, കൊഴുത്തുരുണ്ട കാലുകളിലേക്ക്ഇറങ്ങിക്കിടന്നു….

യാത്ര എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നീന, ഒത്തിരി ഉത്സാഹത്തോടെയാണ് ആ ചിത്രങ്ങൾ പ്രദീപിനെ കാണിച്ചു കൊണ്ടിരുന്നത്. വിശാലമായ കിടപ്പുമുറിയിൽ, ചെറുനീല വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,.അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ കൊലുസുകൾ കൂട്ടിമുട്ടിച്ചു..ഊർന്നു മാറിയ രാത്രിയുടുപ്പ്,.അവളുടെ മുട്ടുകാലിനു താഴെ ചുരുണ്ടു കിടന്നു. അവളുടെ സ്വർണ്ണപ്പാദസരങ്ങൾ, കൊഴുത്തുരുണ്ട കാലുകളിലേക്ക്ഇറങ്ങിക്കിടന്നു മിനുങ്ങി നിന്നു..പ്രദീപ്, തെല്ലു ചരിഞ്ഞുകിടന്ന് ഇടതുകാൽ അവളുടെ പിൻപുറത്തേക്കു കയറ്റിവച്ചു..അവൻ്റെ … Read more

കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു..നവവധുവിന്റെ

സുമംഗലി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു..നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു….സൗന്ദര്യവർദ്ധകങ്ങളുടെ തലവേദനിപ്പിക്കുന്ന ഗന്ധം, പ്രിയപ്പെട്ട സോപ്പിന്റെ സുഗന്ധത്തിലേക്ക് വഴിമാറിയിരിക്കുന്നു. തണുത്ത ജലം എത്ര വീണിട്ടും തൃപ്തി വരാത്ത പോലെ…. കുളി കഴിഞ്ഞ്, പുതിയ രാവസ്ത്രം ധരിച്ച് അകത്തളത്തിലേക്കെത്തിയപ്പോൾ കണ്ടു… അരുൺ ഉമ്മറത്തെ സോഫായിലിരിപ്പുണ്ട്.. മടിയിൽ വച്ച ലാപ്ടോപ്പിലേക്ക് … Read more