ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു. പച്ച നിറത്തിലുള്ള ചെറിയ പൊട്ട്… ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍…….

വി ശുദ്ധ വേ’ ശ്യ രചന: Magesh Boji കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല… അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ , ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്. അവള്‍ ചൂണ്ടി കാണിച്ച അയല് … Read more

ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി……..

അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക് രചന: അഭിരാമി അഭി എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു. അമൃത എന്ന അമ്മു. എന്റെ മുറപെണ്ണ് ആണ്. കൗമാരം മുതൽ എന്റെ നല്ലപാതിയായി സ്വപ്നം കണ്ടവൾ. ” ഒന്നെണീക്ക് വിഷ്ണുവേട്ടാ ഉച്ചയായാലും കിടന്നുറങ്ങിക്കോളും. ” എന്റെ തലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. ” രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് … Read more

എവിടെ നിന്നോ എത്തിയ പേരറിയാ കാറ്റിൽ അറിയാതെ വന്ന് വീണ് മുളച്ച് പൊന്തിയ എന്റെ ജീവിതം നശിപ്പിക്കാൻ പോകുന്ന ഒര ന്തക വിത്ത്…

അകം രചന: രമേഷ് കൃഷ്ണൻ മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു.. മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു മുൻപിൽ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു… അകത്ത് കയറി ഒരു ചായ കുടിച്ച് രാവിലെമുതൽ നടത്തിയ സർജറികളുടെ ക്ഷീണത്തിൽ അല്പസമയമിരുന്നു… ഓരോ ദിവസവും എത്രപേരാണ് കാണാന്‍ വരുന്നത്… എത്രയെത്ര മുഖങ്ങളാണ് ഓരോരുത്തർക്കും.. ചിലർക്ക് കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ട് ചിലർ … Read more

അല്ലെങ്കിലും തൻ്റെ എതിർവശത്തെ കസേരയിൽ അയാൾ വന്നിരുന്നാൽ മാത്രമേ ,അതാണ് താനിത്ര നാളും സ്നേഹിച്ചിരുന്ന ആളെന്ന് തനിക്ക് മനസ്സിലാകു, കാരണം രണ്ട് പേരുടെയും…….

Story written by Saji Thaiparambu ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു. എന്താ വേണ്ടത്? അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു പറയാം, ഒരാള് കൂടെ വരാനുണ്ട്,, അതും പറഞ്ഞവൾ പ്രധാന വാതിലിലേക്ക് ആകാംക്ഷയോടെ എത്തി നോക്കി. അത്യാവശ്യം തിരക്കുള്ളൊരു ഷോപ്പായിരുന്നത് കൊണ്ട് … Read more

ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും……..

Story written by Maaya Shenthil Kumar നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു… ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞതു കൊണ്ടാവും ഇന്നലെ വരെ ഉണ്ടായിരുന്ന സന്തോഷം അവളുടെ മുഖത്തും കാണുന്നില്ല പക്ഷെ വർഷങ്ങൾക്കു ശേഷം മീര ചിലങ്കയണിഞ്ഞപ്പോ അവളെക്കാളേറെ സന്തോഷം എനിക്കായിരിക്കുന്നു… ഒരിക്കൽ ഞാൻ കാരണം അഴിച്ചു വച്ചതാണ്… ഇന്നിപ്പോൾ വീണ്ടും… … Read more

എന്നും കുന്നും ഈ ഓർഡറുകൾ വാങ്ങിപ്പണിത് കടക്കാരേ രക്ഷിച്ചിട്ടു എന്തു കാര്യം. ഈ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഇനിയുമെത്ര നാൾ കാക്കണം, സമ്പന്നനാകാൻ……..

രാജീവേട്ടൻ രചന:-രഘു കുന്നുമ്മക്കര പുതുക്കാട് വെള്ളിയാഴ്ച്ച. സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു. “അരുൺ, മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ, ഞായറാഴ്ച്ച പതിനൊന്നു മണിക്ക് എനിക്കൊരു പെണ്ണുകാണൽ ചടങ്ങുണ്ട്. എത്ര വൈകിയാലും, ശനിയാഴ്ച്ചക്കു തന്നെ തീർക്കാം ട്ടാ” അരുൺ, തല കുലുക്കി. ഒരുദിവസം നേരത്തേ ജോലി തീർന്നാൽ, അത്രയും നേരത്തേ ആഭരണം ഷോപ്പിലെത്തിച്ച് അടുത്ത ഓർഡർ വാങ്ങാം. … Read more

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു……

പകരക്കാരി രചന: അഭിരാമി അഭി വിവാഹമണ്ഡപം മരണവീട് പോലെ നിശ്ശബ്ദമായിരുന്നു. മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു. എന്നിലേക്ക്‌ നീണ്ട സഹതാപം നിറഞ്ഞ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല കുനിച്ചുനിന്നു. ഉള്ളിലെ ചൂട് വിയർപ്പായി നെറ്റിയിലൂടെ ചാലിട്ടൊഴുകി. “മോളേ ആരതി…” മുത്തശ്ശന്റെ വിളികേട്ട് അവൾ പതിയെ മുന്നിലേക്ക് വന്നു. “അഭി ഇവളുടെ കഴുത്തിൽ താലി കെട്ടും” ഉറച്ചതായിരുന്നു … Read more

പിന്നെ കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും എനിക്കു കുട്ടികളില്ല. ദൈവം അതിനുള്ള ഭാഗ്യം തന്നില്ല. അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു പോകുന്നു…….

കുടുംബിനി രചന: Krishnan Abaha ഞായറാഴ്ച ബിരിയാണി വെക്കണം എന്നു അവൾ പറയാൻ തുടങ്ങിയിട്ടു മാസങ്ങളായി. എന്നാൽ ഞാൻ പല കാരണങ്ങൾ പറഞ്ഞു അവളുടെ ആവിശ്യങ്ങൾ നിരസിച്ചു. കാരണം എന്റെ വിഷമങ്ങൾ എനിക്കേ അറിയൂ. ചേട്ടനും അവന്റെ ഭാര്യയും കുട്ടികളും പിന്നെ അനുജന്റെ കുടുംബം. പെങ്ങൾ പിന്നെ ഡിഗ്രിക്കു പഠിക്കുന്ന അനുജൻ. ഒരു വലിയ കുടുംബം തിങ്ങിപ്പാർക്കുന്ന ഈ കൊച്ചു വീട്ടിലെ ജീവിത ചിലവുകൾ മുന്നോട്ടു കൊണ്ടു പോകാനുള്ള തത്രപ്പാടുകൾ പറയാതിരിക്കുന്നതാണ് ഭേദം. കൂലിപ്പണിക്കാരനായ ചേട്ടനു ആഴ്ചയിൽ … Read more

കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു……

ശ്രീയേട്ടന്റെ പെണ്ണ് രചന: അഭിരാമി അഭി താലി കഴുത്തിൽ മുറുകുമ്പോൾ എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടുപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടേയിരുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്. നെറുകയിൽ സിന്ദൂരച്ചുവപ്പ് പടരുമ്പോൾ ഇനിയൊരു രക്ഷപെടൽ ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ എന്റെ മിഴികൾ നിറഞ്ഞൊഴുകി. ശ്രീയേട്ടന്റെ വീട്ടിലേക്കു പോകാൻ നേരം നിറഞ്ഞൊഴുകിയ അമ്മയുടെ കണ്ണുനീരിനെയും ഏട്ടന്റെയും അച്ഛന്റെയും കണ്ണീരൊളിപ്പിച്ചുളള പുഞ്ചിരിയെയും അവഗണിച്ചു കാറിലേക്ക് കയറുമ്പോൾ സാധാരണ പെൺകുട്ടികളെപോലെ വീട് വിട്ടു പോകുന്ന ഒരുവളുടെ … Read more

മറ്റ് കുട്ടികളുടെ മുന്നിൽ വെച്ചു കൂർത്ത കാരിരുമ്പ് പോലുള്ള വാക്കുകൾ അവൾക്ക് ചുറ്റും വീശി എറിയുമ്പോഴും തനിക്ക് ദേഷ്യം അല്ലാതെ മറ്റൊന്നും തോന്നിയില്ല……..

രചന: നക്ഷത്ര ബിന്ദു കാതിലേക്ക് ഒഴുകിവരുന്ന നേർത്ത സംഗീതത്തിന്റെ അലയൊടികൾ ഹൃദയത്തിലെങ്ങോ ഒരു ഇളം തെന്നലായി തൊട്ട് തലോടാൻ തുടങ്ങിയതും പന്ത്രണ്ട് കൊല്ലം മുൻപ് താൻ കണ്ട പത്തു വയസ്സുള്ള ഒരു പെൺകുട്ടിയെ ഓർത്ത് പോയി… പൂച്ചക്കണ്ണുകളുമായ്‌, കറുത്ത് കുറുകിയ ഒതുക്കമില്ലാത്ത മുടിയും, ഇളം നിറവും മെലിഞ്ഞ മേനിയും ആയി ഒരു കുട്ടി.. അമല..അല്ല… അസത്ത്.. അങ്ങനെയാണല്ലോ താൻ പോലും അവളെ അഭിസംബോധന ചെയ്തിരുന്നത്… ഒൻപതു മണിയുടെ ക്ലാസിനു പത്തു മണിയാകുമ്പോ ക്ലാസ്സിന്റെ വാതിക്കൽ ഓടിക്കിതച്ചു വന്നു … Read more