ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. വീട്ടിൽ നിന്ന് പഠിപ്പിക്കണമെങ്കിൽ പറഞ്ഞ ഫീസും തന്ന് സ്കൂളിലേക്ക് പറഞ്ഞയക്കണോ യെന്നാണ് ആ സ്ത്രീ ചോദിക്കുന്നത്. പ്രിൻസിപ്പാൾ മാഡത്തിന് ഉത്തരം മുട്ടിപ്പോയി……
രചന:-ശ്രീജിത്ത് ഇരവിൽ മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു. ‘മാഡം, മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… ഒന്നും വേണ്ട… അറ്റ്ലീസ്റ്റ് എഴുതാനും വായിക്കാനുമെങ്കിൽ….’ ആ സ്ത്രീ വളരേ മാന്യമായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, പ്രിൻസിപ്പാൾ മാഡത്തിന്റെ ശബ്ദം ഉയർന്നു. ‘കുട്ടികൾ പഠിക്കാത്തതിന്റെ ഉത്തരവാദിത്തം സ്കൂളിന് മാത്രമല്ല. രക്ഷിതാക്കളും ശ്രദ്ധിക്കണം…’ ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. … Read more