ഓരോ ഉണർവ്വിലും ഒളിച്ചോടിപ്പോയ ആ പി ഴച്ചവളെ തന്നെ ഞാൻ ഓർക്കും. കുടുംബത്തിന് വേണ്ടി ജീവിച്ച തന്നോട് തന്നെ അവൾ ഇങ്ങനെ ചെയ്തല്ലോയെന്ന്……
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ ആകെയുണ്ടായിരുന്ന മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാനും ഒന്ന് കെട്ടാൻ തീരുമാനിച്ചു. നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തത് കൊണ്ട് വിവാഹ ദല്ലാൾ സുഗുണനെ അങ്ങനെയാണ് ഞാൻ സമീപിക്കുന്നത്.. അവന്റെ ആഫീസിലെ സുന്ദരിയായ പെണ്ണ് എന്റെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ കുറിക്കാനായി ചോദിച്ചു. ‘പേര്…?’ “ഗംഗാദരൻ…” ‘വയസ്സ്…?’ ” ഈ ചിങ്ങത്തിൽ അമ്പത്… “ അന്ന് … Read more