അവൾ, ഉറങ്ങുന്ന കുഞ്ഞിനേ നോക്കി പിറുപിറുത്തു. വീണ്ടും, മൊബൈൽ ഫോണിൻ്റെ ചതുര സ്ക്രീനിലേക്കു മിഴികൾ ചലിപ്പിച്ചു. അവളുടെ മുഖത്ത്, വീണ്ടും പുഞ്ചിരികളും ശോണിമയും വിടർന്നു………
അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും, മായയും മോളും തലേദിവസം മുതൽ അവിടെയുണ്ടാകണം, കല്ല്യാണക്കുറി വീട്ടിൽ ഇട്ടു പോരാൻ മനസ്സു വന്നില്ല. ടൗണിലേക്കു മാറിയാലും, മധുക്കുട്ടൻ എന്നും ഞങ്ങൾക്ക് മോനേപ്പോലെയല്ലേ, കണ്ടു പറയുന്നതാണ് ഭംഗി. മൂന്നു തവണ വന്നപ്പോഴും, വീട്ടിൽ ആളില്ലായിരുന്നു. … Read more