നീ എഴുതിയ ഇന്നലെകളിലെ വഴിത്താരകളിൽ,നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ അക്ഷരങ്ങൾ ചമച്ച ആ അത്ഭുതലോകത്ത് നിന്നെപ്പോലൊരാളായി ഞാനും……

യാത്രാമൊഴി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പാസഞ്ചർ ട്രെയിന്റെ ഗതിവേഗം, നന്നേ കുറഞ്ഞുവന്നു. ചതുരജാലകത്തിനടുത്തേ ഇരിപ്പിടത്തിലിരുന്ന് അയാൾ പുറത്തേക്കു കണ്ണോടിച്ചു. സ്റ്റേഷൻ എത്താറായിരിക്കുന്നു. ഫ്ലാറ്റ്ഫോം ആരംഭിക്കുന്നിടത്ത്,.രണ്ട് കോൺക്രീറ്റ് തൂണുകളിലായി സ്ഥാപിക്കപ്പെട്ട ശിലാഫലകത്തിൽ, റെയിൽവേ സ്‌റ്റേഷന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിരിക്കുന്നു. ഇരിപ്പിടത്തിൽ നിന്നും മെല്ലെയെഴുന്നേറ്റ് വാതിൽക്കലേക്ക് വന്നുനിന്നു. തീവണ്ടി പൂർണ്ണമായും നിന്നതിന്റെ ഉലച്ചിലിൽ അയാളൊന്നു മുന്നോട്ടു വേച്ചു..പതിയെ, പരുക്കൻ ഫ്ലാറ്റ്ഫോമിലേക്കിറങ്ങി..തീരെ തിരക്കുകുറഞ്ഞ ഒരു കുഞ്ഞു സ്റ്റേഷൻ.പുലരിമഴ നനയിച്ച ഫ്ലാറ്റുഫോമിലുടെ തെല്ലു … Read more

നമ്മുടെ മോൻ, നമ്മുടെ ആദി; നീണ്ട ഇരുപത്തിനാലു വർഷങ്ങൾക്കപ്പുറം, രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം, നമ്മേത്തേടിയെത്തുന്നു…….

മേഘദൂത് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ” നിർമ്മലേ” “എന്താ രവിയേട്ടാ?” “എവിടെപ്പോയിരിക്ക്യാ നീ?” “ഞാനിവിടെയുണ്ട് ഏട്ടാ, ഈ പാരിജാതപ്പൂക്കളുടെ സുഖഗന്ധം ആസ്വദിച്ചു, നേർത്ത സംഗീതം കേട്ട്, അങ്ങനേ നിന്നു പോയി. ഏട്ടൻ, എന്തിനാ വിളിച്ചേ?” “നിർമ്മലേ, നമ്മുടെ മോൻ വരുന്നൂ ഇങ്ങോട്ട്!!! നമ്മുടെ അടുത്തേക്ക്, ആദിത്യൻ, നമ്മുടെ ആദി” ” അതേയോ, സത്യാണോ രവിയേട്ടാ?” “സത്യം, അറിയിപ്പു കുറച്ചു മുൻപാണ് കിട്ടിയത്. മേഘം , ദൂതുമായി വന്നിരുന്നു. അവൻ പുറപ്പെട്ടിട്ടുണ്ട്” “നമ്മുടെ മോൻ, നമ്മുടെ ആദി; … Read more

എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം? നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം

നിശ്ചയം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു. രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ?. ഇവൻ, രാവിലെത്തന്നേ എങ്ങോട്ടു പോയി? നല്ലൊരു തുക കിട്ടേണ്ടതായിരുന്നു” രാഷ്ട്രീയ സംഘത്തിലെ മറ്റൊരാളാണ്, അതിനു മറുപടി നൽകിയത്. “ഭാര്യ മരിച്ചതിൽ പിന്നേ, പ്രശോഭിൻ്റെ വീട്ടിലെ ജോലികൾ … Read more

കിടപ്പുമുറിയിലെ അവഗണനകൾക്ക് അന്ത്യമില്ലായിരുന്നു. സ്വന്തം ലാപ്ടോപ്പിൽ, വെളുത്ത സുന്ദരികളുടെ ന ഗ്ന വീ ഡിയോകൾ സുരേഷ് മതിമറന്നിരുന്നു……

ശ്യാമം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം” അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു. “ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ വന്നതാ, നമ്മൾ പതിവുകാരല്ലേ, ബാബു, വെയിറ്റ് ചെയ്തോളും. അമ്മ, ടി വി കാണുകയാണോ? നീ, റൂമിൻ്റെ വാതിലൊന്നടച്ചേ,.ഞാൻ പുറത്തു കടക്കട്ടേ” ഷീബ, കിടപ്പുമുറിയുടെ വാതിലടച്ചു..ബോൾട്ടു വീഴുന്ന ശബ്ദം കേട്ടയുടൻ … Read more

വലിയ വിളക്കണഞ്ഞു. ബെഡ് ലാമ്പിന്റെ നേർത്ത നിലാവെട്ടം ശേഷിച്ചു. അവൾ, അയാൾ ക്കരികിലേക്കു തിരിഞ്ഞു കിടന്നു. ഗാഢം പുണർന്നു……..

വെഡിംഗ് ആനിവേഴ്സറി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബീ വറേജു കോർപ്പറേഷന്റെ കൗണ്ടറിനു മുന്നിൽ, ഏറെ ശുഷ്കമായൊരു വരിയാണുണ്ടായിരുന്നത്. രണ്ടുലിറ്റർ മാ ൻഷൻ ഹൗസ് ബ്രാ ണ്ടിയാണ് വാങ്ങിയത്. ബ്രാ ണ്ടിക്കുപ്പികളുമായി മുൻപേ നടന്ന രഞ്ജിത്തിനെ, സുമേഷ് അനുഗമിച്ചു. രഞ്ജിത്ത്, ബൈക്കിൽ കയറുന്നതിനു മുൻപായി ഇരുകുപ്പികളും സുമേഷിനെ ഏൽപ്പിച്ചു. “സുമേഷേ, കൂട്ടാരാ; ഈ രണ്ടു കുപ്പീം നീയ്യ് അരേലു വച്ചോ;. പ്രദീപിനു നേരല്യാത്ത കാരണം, ഞാനാ പറഞ്ഞേ ഇതു വാങ്ങാന്ന്. … Read more

ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ പുറത്തു……

ഭാഗ്യക്കുറി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി കാത്തിരുന്നു. ചെത്തിത്തേയ്ക്കാത്ത പരുക്കൻ ഇഷ്ടികച്ചുവരിലെ പഴഞ്ചൻ ക്ലോക്കിൽ സമയം എട്ടരയെന്നു കാണിച്ചു. പ്ലാസ്റ്റിക് ചാക്കു കൊണ്ടു പഴുതടച്ച ജനലിലെ ചെറുവിടവിലൂടെ കടന്നുവന്ന ശീതക്കാറ്റിൽ ഉടലു കുളിരുന്നു. വിരിയോടുകൾ പതിപ്പിക്കാത്ത അകത്തളത്തിലാകെ ചെമ്മൺ പൊടി തൂവിക്കിടന്നു. പണി തീരാത്ത ചെറിയ വാർക്കപ്പുരയുടെ മച്ചിൽ … Read more

ആവണിയുടേയും, വിവാഹിതനായ പ്രജീഷിൻ്റേയും മാംസനിബദ്ധമായ കഥ..ഇപ്പോഴും തുടരുന്ന രഹസ്യ സമാഗമങ്ങൾ. കഥ പെയ്തു തോർന്നു..ആവണിയുടെ ഫോണിൽ നിന്നും വിരുന്നെത്തിയ……

അഭിരാമി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി; കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു. ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്. ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. അവരിൽ സ്ത്രീയും പുരുഷനുമുണ്ട്. അമ്മയുടെ ഡയറിയിലെ കവിതകൾ, എത്ര ഉപകാരമായെന്നോ… എത്ര പൊടുന്നനേയാണ് ‘അഭിരാമി’ എന്ന പ്രൊഫൈലിന് ആരാധകരുണ്ടായത്. പ്രത്യേകിച്ചും ആവണിയുടെ മൂന്നു സുഹൃത്തുക്കൾ കൂട്ടുകാരായി വന്നപ്പോൾ ആഹ്ലാദം ഇരട്ടിയായി. ഇനിയൊരു നല്ല മുഖച്ചിത്രം വേണം. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ആ സുന്ദരി … Read more

ഡ്യേ, ഇതൊക്കെ നടക്കണ കാര്യാണോ? വീഡിയോ എടുക്കാൻ പേടിക്കാനില്ല. ഇല്ലാത്ത കാശ് ഇൻസ്റ്റാൾമെന്റ് കൊടുത്ത്, ഐഫോൺ പതിനാലു പ്രോ വാങ്ങീട്ടില്ലേ……

റീൽസ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്. കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്. ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, കട്ടിലിനരികിലേക്കെത്തി. കുസുമം, കട്ടിലിൽ കിടന്ന് മൊബൈലിൽ യൂട്യൂബ് കാണുകയായിരുന്നു.. നല്ലോണം ശ്രദ്ധിച്ചാണ് കാണുന്നതെന്നു സുന്ദരനു മനസ്സിലായി. ഇരുകൈകൾ കൊണ്ടും മൊബൈൽ ഫോൺ മുഖത്തേക്കു ചേർത്തുപിടിച്ച്, കാലുകൾ ആട്ടിക്കൊണ്ടുമാണ് കിടപ്പ്. സുന്ദരൻ, ഭാര്യയുടെ അരികത്തേക്കു ചേർന്നു … Read more

ൻ്റെ, ബിജുവേട്ടാ,.ഏട്ടനു ഏഴുമണിക്കല്ലേ വീട്ടിൽ നിന്നും ഇറങ്ങേണ്ടത്.പിന്നെന്തിനാ, ഈ നാലരയ്ക്ക് അലാം വച്ചേക്കണ്? കുറച്ചു കാലം മുൻപായിരുന്നെങ്കിൽ…….

മറുപുറം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം കേട്ട അസ്വസ്ഥതയിൽ, ഏഴുവയസ്സുകാരൻ മകൻ, തിരിഞ്ഞു ചുവരരികത്തേക്കു ചേർന്നുകിടന്നു. പിന്നെ, ഉറക്കം തുടർന്നു. ബിജു, ദീപയ്ക്കു നേരെ തിരിഞ്ഞു. ഉറക്കത്തിലാണ്ടു പോയിരുന്ന അവളെ തൻ്റെ നേർക്കു തിരിച്ചുകിടത്തി, പൂ … Read more

അടഞ്ഞ വീടിൻ്റെ അകമുറികളിലൊന്നിൽ, അവർ തളർന്നു കിടന്നു. ഒരു സഫലസുരതത്തിൻ്റെ ആലസ്യം മിഴികളിൽ പേറി, സ്മിത, പ്രശോഭിനോടു മന്ത്രിച്ചു…..

നിശ്ചയം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു. രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ? ഇവൻ, രാവിലെത്തന്നേ എങ്ങോട്ടു പോയി?.നല്ലൊരു തുക കിട്ടേണ്ട തായിരുന്നു” രാഷ്ട്രീയ സംഘത്തിലെ മറ്റൊരാളാണ്, അതിനു മറുപടി നൽകിയത്. “ഭാര്യ മരിച്ചതിൽ പിന്നേ, പ്രശോഭിൻ്റെ വീട്ടിലെ ജോലികൾ … Read more